കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com



നളചരിതം ആട്ടക്കഥയുടെ ആസ്വാദനത്തിനായി ഏതാനും വസ്തുതകള്‍ അറിയണം.

കൃസ്തുവര്‍ഷം 1745നു അല്‍പ്പം മുമ്പായി രചിക്കപ്പെട്ടതാണ് നളചരിതം.ഒന്നര ശതാബ്ദ
ക്കാലം അറിയപ്പെട്ടിരുന്നില്ല.

മഹാഭാരത
കഥയില്‍ (വനപര്‍വ്വം) വനവാസത്തിലായ പാണ്ഡവരോട് ബ്രുഹ
ദ്വാ
ശന്‍ മുനി ചൂതുകളിയുടെ അനന്തരഫലങ്ങളെ വ്യക്തമാക്കുവാന്‍ പറഞ്ഞു കൊടു
ക്കു
ന്നതാണ് നളചരിതം കഥ.

ഈ കഥാ
ഭാഗത്തെ ചമ്പുക്കളും കുഞ്ചന്‍ നമ്പ്യാരും ആവിഷ്ക്കരിച്ചിട്ടുണ്ട്.എന്നാല്‍ ഉണ്ണാ
യി വാര്യര്‍ കഥയെ ആട്ടക്കഥയാക്കിയപ്പോള്‍ അത് വിശേഷമായ കൃതിയാ
യി.മറ്റു
ട്ടക്കഥ
ളില്‍
വെറും ടൈപ്പുകളെ കാണുമ്പോള്‍ വാര്യരുടെ ആട്ടക്കഥ
യില്‍
ടൈപ്പുക
ളി
ല്ല
;
കഥാപാത്ര
ങ്ങള്‍
മാത്രമേയുള്ളൂ.

വാര്യരുടെ മനശാസ്ത്രജ്ഞാനം

ഉണ്ണായിവാര്യരുടെ മനശാസ്ത്രജ്ഞാനം പ്രകടമാകുന്ന ഒരു സന്ദര്‍ഭം പാഠഭാഗത്തുണ്ട്.
ഹംസം ദമയന്തിയോട് അടുക്കുന്ന രീതിയില്‍ ഇത് പ്രകടമാണ്.

വാര്യരുടെ ഔചിത്യബോധം

മഹാഭാരതത്തിലെ നളവൃത്താന്തങ്ങളില്‍ നിന്നും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യ
മായവ മാത്രം തിരഞ്ഞെടുത്തു.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും ത് കാണാം.
ഹംസം ആകാശത്തു നിന്ന് വരുന്നത് ദമയന്തി നോക്കിക്കണ്ടത്.......

ഹംസത്തിന്റെ പാത്രചിത്രീകരണത്തിലും ഇത് പ്രകടമാണ്.ഉണ്ണായി വാര്യരുടെ പാത്ര സൃഷ്ടിയുടെ പൂര്‍ണ്ണത ഹംസത്തില്‍ കാണാം.

നളചരിതം ഒരു ഉത്തമ സാഹിത്യ സൃഷ്ടി

രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണല്ലോ ആട്ടക്കഥകള്‍ രചിക്കുന്നത്‌.തോടൊപ്പം
കലകള്‍ ജീവിതാവബോധം നല്കുന്നവയുമായിരിക്കും.സാഹിത്യത്തിനു ഗണ്യമാപ്രാധാന്യം നല്‍കുമ്പോഴാണ് ജീവിതാവബോധം രൂപപ്പെടുകയുല്ലുവെന്നപൊരുള്‍
പല ആട്ടക്കഥ കര്‍ത്താക്കളും മറന്നു.അവരില്‍ നിന്നും വ്യത്യസ്തനാണ് ഉണ്ണാ
യി വാര്യര്‍ .

കനക്കുമര്‍ത്ഥം

കഥകളിയിലെ ഗാനാല്‍മകതയെ പോഷിപ്പിക്കാന്‍ പ്രാസങ്ങളും യമകവും ഉപയോ
ഗിച്ചുണ്ടെങ്കിലും രചനയുടെ ബാഹ്യ സൌന്ദര്യമായ ശബ്ടാലങ്കാരങ്ങളേക്കാള്‍ ആരെ
യും അത്ഭുതപ്പെടുത്തുന്നതാണ് വാര്യരുടെ അര്‍ത്ഥാലങ്കാരങ്ങളുടെ മിതബോധവും ഔ
ചിത്യവും ആശയ ദീപ്തിയും.കാളിദാസന്റെ വാഗര്‍ത്ഥ പ്രതിപത്തി വാര്യരെ വളരെ
ധികം ആകര്‍ഷിച്ചിരിക്കുന്നു.കാവ്യം രമണീയാര്‍ത്ഥ പ്രതിപാദകമാണെന്നു വാര്യര്‍ വിശ്വസിച്ചു.

ഇതിവൃത്ത ഗതിക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും തമ്മില്‍ ഏകാന്തമായ പൊ
രുത്തം വരുത്തുക എന്നാ ഉന്നത കാലാസാരസ്വാത്ത രഹസ്യം വാര്യര്‍ ഉള്‍ക്കൊണ്ടി
ട്ടുണ്ട്.

"ആടാനുള്ള പദങ്ങള്‍ക്കു അര്‍ത്ഥപരമായും ആശയപരമായും നേരെ വാ നേരെ പോ എന്ന മട്ടിലുള്ള ആര്‍ജവം വേണം.നളച്ചരിതത്തില്‍ അത്തരം പദങ്ങള്‍ കുറയും.തി
നാല്‍ ആട്ടക്കാര്‍ക്ക് വിഷമം കൂടും." -എസ്.കെ.വസന്തന്‍ പറയുന്നു.

മലയാളത്തില്‍ കൃതികള്‍ മനുഷ്യ കഥാനുഗായികള്‍ എന്ന് ആദ്യം വന്നത് നളചരിത
ത്തിലാണ്.കുടുംബം എന്ന സ്ഥാപനത്തെ വളരെ ഗൌരവമായി കണ്ട എഴുത്തുകാ
രനായിരുന്നു ഉണ്ണായി വാര്യര്‍.

ഫിലിപ്പ്